Monday, September 17, 2012


 കല്യാണപട്ട്‌ 


“എന്തിനും ഏതിനുമിറങ്ങി പുറപെടുമ്പോൾ അമ്മയേയും അനിയതിയേയും കുറിച്ചു കൂടി ഒന്നു ഓർത്താൽ കൊള്ളാം..വീട്ടിലെ ഏക ആൺ തരിയാണു”
അമ്മയ്ക്കീ ചൊല്ലു പതിവായതിനാൽ തന്നെ അവനതു കെൾകാത്ത ഭാവതിൽ നടന്നു..പുഴകരയിലേക്കു...അവിടെയാണു അവന്റെ സംഗം കാതു നില്കാർ. ഒരു കൂട്ടം യുവാക്കൾ...അവർക്കാഘോഷം പ്രണയമാണു....സ്വന്തം പ്രണയമല്ല....അന്യന്റെ പ്രണയം...ജീവിതമാർഗവും.....പ്രണയിക്കുന്നവരെ ഒന്നിപിക്കാനും,വിവാഹം നടതികാനും....വെരും സാക്ഷി ഒപ്പിടാൻ മാത്രമല്ല...എന്തിനും ഏതിനും..ഒരിക്കലവനും കുട്ടുകാരുടെ സഹായം തേടി വർഷങ്ങളായ് പുഷ്പിച്ചുകൊണ്ടിരുന്ന പ്രണയതിനു അന്നു ഗ്രീൻ സിഗ്നൽ വീഴ്താറുണ്ട്.വീട്ടിലെത്തി അമ്മയോട് എല്ലാം പറയുമ്പോൾ അമ്മ പറയും,“പാവം ആ പെൺകുട്ടിയുടെ വീട്ടുകാർ എത്ര വിഷമിക്കുന്നുണ്ടാവും....”പക്ഷെ അതൊന്നും ഓർക്കാതെ സ്നെഹിക്കുന്ന 2 ഹൃദയങ്ങളെ ചേർത്തു വച്ചതിന്റെ സന്തോഷത്തിലായിരികും അവൻ.
അന്നു കൂട്ടുകാർ വന്നു വിളികുമ്പോൽ അവൻ വായനശാലയിലായിരുന്നു.“ഒരു കല്യാണമൊത്തിടുണ്ട്” അവൻ സന്തോഷതോടെ മാലയും,ബൊക്കയും വാങ്ങി.അവൻ ഓറ്റി ചെന്നു കല്യാണപെണ്ണിനും ചെറുക്കനും വസ്ത്രങ്ങൾ വാങ്ങി.ഇതും പതിവാണു.അന്നവൻ സ്വന്തം പോക്കറ്റിൽനിന്നും കാശെടുത്താണു വാങ്ങിയതു.കടയിൽ നല്ല ഭംഗിയുള്ള ഒരു സാരി കണ്ടു.അതു തിരിച്ചും മറിച്ചും നോക്കീ.ഇതുപോലൊരെണ്ണം സ്വന്തം അനിയത്തിക്കിതുവരെ വാങ്ങിച്ചു കൊടുത്തിട്ടില്ല.എന്നാലും ആ സാരി തന്നെ എടുത്തു അവൻ റെജിസ്റ്റാർ ഓഫീസ്സിലേക്ക് ചെന്നു.
 അകത്തേക്കു കയറിയത്തും അവൻ പകച്ചു നിന്നു....അനങ്ങാനാവാതെ!!!!മാലയും ബൊക്കയും കയ്യിൽ നിന്നും താഴെക്കു വീണു...അതാ കല്യാണപെണ്ണായ് സ്വന്തം പെങ്ങൾ!!!!!.......എന്തു ചെയ്യണം എന്നറിയാതെ അവൻ കസേറായ്യീളെക്കു ചാഞ്ഞപ്പോൾ....നിലത്തു വീണു കിടന്ന ആ  കല്യാണപട്ട്‌  കല്യാണപട്ട്‌വനെ നോക്കി കളിയാക്കി ചിരിക്കുന്നത്തായ് തോന്നി.............


No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...